എല്ലാവരുടെയും മുഖത്ത് ടെൻഷൻ ആയിരുന്നു മാനേജർ സാറിന്റെ മേശയ്ക്കു ചുറ്റും നിൽകുമ്പോൾ എന്താണ് പതിവില്ലാത്തവിധം എല്ലാ സ്റ്റാഫുകളെയും ഒരുമിച്ചു വിളിച്ചു കൂട്ടിയതെന്ന ചോദ്യം മനസ്സിൽ തിങ്ങി വന്നു. മുഖവുര കൂടാതെ മാനേജർ പറഞ്ഞു തുടങ്ങി. നമ്മുടെ കമ്പനി ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ നഷ്ടത്തിലാണ് . അതിനാൽ സ്റ്റാഫുകൾ കുറയ്ക്കാൻ ആണ് അറബി ആവശ്യപ്പെട്ടിരിക്കുന്നത് . അതുകൊണ്ടു നാളെ ലിസ്റ്റിൽ ഉൾപ്പെടുന്ന സ്റ്റാഫുകളാക്കു വീട്ടിലേക്ക് തിരിച്ചു പോകാവുന്നതാണ് . ആരുടേയും മുഖത്ത് നോക്കാതെ മാനേജർ പറഞ്ഞു നിർത്തി. ഈ പ്രോബ്ലെംസ് എല്ലാം അവസാനിക്കുമ്പോൾ കമ്പനി നിങ്ങളെ തിരിച്ചു വിളിക്കാൻ ശ്രെമിക്കാം. ആരുടെയൊക്കെയയോ ദീർഘ നിശ്വാസങ്ങൾ പുറത്തേക്കു വന്നു. പരസ്പരം ഒന്നും പറയാൻ ഇല്ലാത്തപ്പോൾ എല്ലാവരും തളർന്നു പോയി . ആരുടെയൊക്കെ പേരാണാവോ ലിസ്റ്റിൽ ഉള്ളത് . രവിയേട്ടന്റെ ശബ്‍ദം ഒരു കരച്ചിൽ പോലെ കേട്ടു. കുറച്ചു കഴിയു,മ്പോൾ ലിസ്റ്റ് ഇടുമെന്ന പറഞ്ഞെ. ശങ്കരൻ ചേട്ടനാണ് . ഈ മണലാരന്യത്തിൽ വന്നിട്ട് ൩൦ വർഷത്തോളമായി . ശങ്കരൻ ചേട്ടൻ എല്ലാവരെയും ആശ്വസിപ്പിക്കാൻ ശ്രെമിച്ചു കൊണ്ട് തുടർന്ന്., തിരിച്ചു വിളിക്കുമല്ലോ. ... വിളിക്കുമായിരിക്കും. ക്യാമ്പിനിലേ എസിയിലും ഞാൻ വിയർത്തു. ശങ്കരൻ ചേട്ടന്റെ ആശ്വാസ വചനമൊന്നും എന്റെ മനസിലേക്കെത്തിയിലില്ല . എന്ത് ചെയ്യും ദൈവമേ . നാട്ടിലേക്ക് തിരിച്ചു പോയാൽ... ലോൺ എടുത്തു തുണ്ടങ്ങിയ വീടുപണി എങ്ങുമെത്തിയിട്ടില്ല. ഹൈ
പ്രഷർ ഉള്ള 'അമ്മ. അപ്പൻ, ഭാര്യ, മക്കൾ. ആലോചിക്കുന്തോറും ടെൻഷൻ കൂടി വന്നു. ഓഫീസിൽ മുഴുവൻ നിശബദ്ധതയായിരുന്നു. ആരും പരസ്പരം നോക്കുന്നില്ല. ഉച്ചയൂണ് കഴിക്കാൻ ആരും എഴുനെല്കുന്നില്ല. ആർക്കും വിശപ്പുണ്ടായില്ല. മാനേജരുടെ ക്യാബിനിൽ മാത്രം ഫോൺ ശബ്ധിച്ചുകൊണ്ടേ ഇരുന്നു. തിരിക്കിട്ടു കമ്പ്യൂട്ടർ പ്രിന്റുകൾ വരുന്നു. ലിസ്റ്റ് വന്നു. ആരുടെയോ ശബദം ഉയർന്നു കേട്ടു. വെപ്രാളത്തോടെ എല്ലാവരും ഓടി . എനിക്ക് സീറ്റിൽ നിന്ന് എഴുനേൽക്കാൻ ആയില്ല. രവിയേട്ടൻ അടുത്തുവന്നു. "എന്താണ് അരുൺ എന്തുപറ്റി" " ഒന്നുമില്ല ചേട്ടാ" എന്റെ വാക്കുകൾ തൊണ്ടയിടറി പുറത്തു വന്നു. "മോനെ എന്റെ പേര് ലിസ്റ്റിൽ ഉണ്ട് . ടിക്കറ്റ് കിട്ടുമോന്നു നോക്കട്ടെ . നീ പോയി നോക്ക്". "ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കേട്ടു .. എന്തായാലും നേരിട്ട പറ്റു". രവിയേട്ടൻ കരയരിറ്റിക്കാൻ ശ്രെമിക്കുണ്ടായിരുന്നു. ഞാൻ ഇടറിയ കാലുകളോടെ ലിസ്റ്റിന്റെ അടുത്തേക്ക് പോയി. ഓരോ പേരും വായിക്കുമ്പോഴും നെഞ്ചിടിപ്പ് കൂടി വന്നു. ശങ്കരൻ ചേട്ടന്റെ പേരും ലിസ്റ്റിൽ , അപ്പു, ഉസ്മാനിക്ക, .. കണ്ണുകൾ കണ്ണുനീരിനാൽ മങ്ങി പോവാതെ ഞാൻ തിരച്ചിൽ തുടർന്ന്. ദൈവമേ.. എന്റെ പേരില്ലല്ലോ. ആശ്വാസത്തോടെ തിരിച്ചു പോരുമ്പോൾ ചുറ്റും സങ്കടകടൽ നിറയുകയായിരുന്നു." ലിസ്റ്റിൽ പേരുള്ള ആളുകൾക്ക് ഇന്ന് വരെയുള്ള സാലറി അക്കൗണ്ടിൽ വരും . നാളെ മുതൽ ബാക്കിയുള്ളവർ ഒന്നിടിവിട്ട ദിവസങ്ങളിൽ ഓഫീസിൽ എത്തുക ". മാനേജർ കാബിനിനു പുറത്തു വന്നു ഇതുംപറഞ്ഞിട്ടു ആരെയും നോക്കാതെ ധൃതിയിൽ പുറത്തേക്കു പോയി."രവിയേട്ട ഞാൻ രവിയേട്ടന്റെ സീറ്റിനരികിൽ ചെന്നു. എന്റെ പേരില്ല രവിയേട്ട. .." സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാത്ത വിധം എന്റെ സ്വരം വിങ്ങി. "നന്നായി മോനെ നീ വന്നിട്ട് രണ്ടു വര്ഷം അല്ലെ ആയുള്ളൂ. ശ്രേധിക്കണം ഓഫ്‍ഫീസിൽ വരുമ്പോൾ പ്രെയ്‌തെകിച്ചു. രോഗം കൂടി കൊണ്ട് ഇരിക്കുകയാണ് . "രവിയേട്ടന്റെ മുഖത്ത് ഉത്കണ്ഠ കൂടി വന്നു. ഈ ആഴ്ച ടിക്കറ്റുകൾ ഒന്നും കിട്ടാനില്ലല്ലോ . എന്ത് ചെയ്യും.. സാരമില്ല രവിയേട്ട നമ്മുക്ക് അടുത്ത ആഴ്ചയിലേക്കു ശ്രെമിക്കാം . ഞാൻ നോക്കട്ടെ. പക്ഷെ ഒരു മാസത്തേക്കുള്ള ടിക്കറ്റുകൾ മുഴുവൻ ബുക്കേഡ് ആണല്ലോ. "വാ റൂമിലേക്ക് പോകാം " നമ്മുക്ക് എന്തേലും വഴിയുണ്ടോന്ന് നോക്കാം ഞാൻ രവിയേട്ടനെയും കൂടി റൂമിലേക്ക് പോന്നു. വൈകുന്നേരമായിട്ടും ശങ്കരൻ ചേട്ടൻ വന്നില്ലല്ലോ എന്താണാവോ .. നേരം പാതിരാവായഴാണ് ശങ്കരൻ ചേട്ടൻ വന്നത് . ചേട്ടൻ എവിടെ പോയതാ ഞങ്ങൾ ആകെ പേടിച്ചു. ഫോൺ ഓഫും ആണല്ലോ. എല്ലായിടത്തും കോവിഡ് പരക്കുകയാണ് അധികം പുറത്തേക്കൊന്നും പോവേണ്ട. ഞാൻ ശങ്കരൻ ചേട്ടനെ തടയാൻ ശ്രെമിച്ചു. നീ ആ ടീവി ഓണാക്കു. ശങ്കരൻ ചേട്ടൻ പറഞ്ഞു. അന്നത്തെ ദിനം തന്നെ 200 രോഗികൾ. ഒപ്പം വേറൊരു ന്യൂസ് ജോലി നഷ്ടപെട്ട മലയാളികൾ അരലക്ഷത്തിൽറെ . അന്ന് രാത്രി സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചില്ല. ശങ്കരൻ ചേട്ടന് അടുത്ത ആഴ്ചയിലേക്കു ആരോ ടിക്കറ്റ് ശെരിയാക്കി കൊടുത്തു .. ഞങ്ങൾ നാലുപേർ ആണ് റൂമിൽ . ഞാൻ, ഉല്ലാസ്, രവിയേട്ടൻ, ശങ്കരൻ ചേട്ടൻ, ഉല്ലാസിന്റെയും എന്റെയും പേരു ലിസ്റ്റിൽ വന്നില്ല. ഉല്ലാസ് ആ സ്നാതോഷം ഫോണിലൂടെ വീട്ടിലേക്കു വിളിച്ചറിയിക്കുകയായിരുന്നു. 25 വയസ്സ് ആയിട്ട്ല്വെങ്കിലും അവനു ഒരു മുപ്പതു വയസുകാരൻറെ പക്വത ഉണ്ടായിരുന്നു .
രവിയേട്ടന്റെ ടിക്കറ്റിന്റ കാര്യം സംസാരിക്കാൻ എന്നും പർണജൂ ശങ്കരൻ ചേട്ടൻ പിറ്റേന്നും പുറത്തേക്കു പോയി ഞാനും ഉല്ലാസും ഓഫീസിലേക്കു പോന്നു. രവിയേട്ടന്റെ റൂമിൽ തന്നെ. ഓരോ ദിവസം കഴിയുന്തോറും രവിയേട്ടന് ടെൻഷൻ കൂടി വന്നു. ഒരാഴച കഴിഞ്ഞു.. അന്ന് ശങ്കരൻ ചേട്ടൻ പുറത്തു നിന്ന് വന്നപ്പോൾ മുഖത്ത് സന്തോഷമായിരുന്നു. അടുത്ത ആഴ്ച എന്നോടൊപ്പം തനിക്കും വരാം. ടിക്കറ്റ് ബുക്ക് ചെയ്തു. ഒരു സീറ്റ് ഫ്രീ ആയി . ബുക്ക് ചെയ്ത ഒരാൾ കോവിഡ് ബാധിച്ചു ഹോസ്പിറ്റിയേലിൽ ആണ് . ആ ഒഴിവിൽ തനിക്കു ടിക്കറ്റ് ശെരിയാക്കി. പിറ്റേ ദിവസം ശങ്കരൻ ചേട്ടൻ തലവേദനെന്ന് പറഞ്ഞു പുറത്തു പോയില്ല. വൈകുനേരം ഞങ്ങൾ വന്നപ്പോൾ പുള്ളിക്ക് നല്ല പനി. രവിയേട്ടൻ മരുന്ന് കൊടുത്തെന്നു പറഞ്ഞു. രാത്രി ശ്വാസതടസം .. ഞങ്ങൾ വേഗം ആംബുലൻസ് വിളിച്ചു ശങ്കരൻ ചേട്ടന്റെ ഹോസ്പിറ്റലിൽ ആക്കി. റിസൾട്ട് വന്നു.. ശങ്കരൻ ചേട്ടനും കോവിഡ് സ്ഥിരീകരിച്ചു. ദൈവമേ.. ഇനിയെന്ത്... ഞങ്ങൾ ആകെ തളര്ന്നു പോയി.. അടുത്ത ആഴച നാട്ടിലേക്കു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. .വീട്ടുകാർ ശങ്കരൻ ചേട്ടനെ കാത്തിരിക്കുകയാണ്.. ഞങ്ങൾ എന്ത് പറയും.
വൈകുനേരം ആയപ്പോൾ ഒരൈയ്പ്പു കേട്ട് ലോക്ക് ഡൌൺ ആണ്. ഇനി ഒരുഅറിയിപ്പു ഉണ്ടാക്കുന്നവരെ വിമാന താവളങ്ങൾ തുറക്കില്ല. രവിയേട്ടൻ തളർന്നു. ഞാനും വല്ലാത്തൊരു അവസ്ഥയിൽ ആയി. ഇവിടെ രോഗം കൂടി കൂടി വരുന്നു. ഓരോ ദിവസം ചെല്ലുന്തോരം മരണ നിരക്കും ഉയരുന്നു. നാട്ടിലേക്കു പോയാൽ ജോലിയില്ല അവസ്ഥ . എങ്ങിനെ ജീവിക്കും. എന്തായാലും ഇവിടെ പിടിച്ചു നിൽക്കുക തന്നെ . രവിയേട്ടന്റെ കാര്യമാണക്കിൽ അതിനേക്കാൾ കഷ്ടം . കയ്യിലെ കളൊക്കെ തീർന്നു. തിരിച്ചു പോകാനുള്ള മാർഗവും അടഞ്ഞു. ഞങളുടെ കൂടെ ആയതുകൊണ്ട് ജീവിതം ഇങ്ങിനെ പോകുന്നു. എന്നിരുന്നാലും ഏതു സമയവും ആലോചനയിലാണ് രവിയേട്ടൻ. എന്തെങ്കിലും രവിയേട്ടന് സംഭവിക്കുമോ എന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. ഉല്ലാസിന്റെ അവസ്ഥയും മോശമല്ല. ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കാൻ വെറുതെ ശ്രെമിച്ചുകൊണ്ടിരുന്നു. ശങ്കരൻചേട്ടന്റെ നില ഓരോ ദിവസം ചെല്ലുതോറും വഷളായി വന്നു. പോകാൻ ടിക്കറ്റ് ബുക്ക് ചഹെയ്തിരുന്ന അന്ന് ആ നടുക്കുന്ന വർത്തയെത്തി.. ശങ്കരൻ ചേട്ടൻ മരിച്ചു. ഒന്ന് കാണാൻ പോലും കഴിയാതെ ആ മൃതദേഹം സൗദി സർക്കാർ കുഴിച്ചിട്ടു. അന്ന് ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. രവിയേട്ടൻ നിലത്തു കിടന്ന് കരയുന്നു. രവിയേട്ട കരയല്ലേ.. കൂടെ കരയാൻ മാത്രമേ ഞങ്ങൾക്കും കഴിഞ്ഞുള്ളു. "നമ്മൾ എന്ത് ചെയ്യും മക്കളെ..." രവിയേട്ടന്റെ കരച്ചിൽ ഉറക്കെ ആയി. കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ അല്ലാതെ വേറെ ഒന്നും... അന്നത്തെ ദിനവും കടന്നു പോയി.. ശങ്കരൻ ചേട്ടന്റെ വിയോഗം ഞങ്ങളുടെ മനസിലെ മായാത്ത മുറിവായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു അസ്വസ്ഥത .. ഭക്ഷണത്തിനു രുചിയും മണവും ഒന്നും തോന്നുന്നില്ല. എനിക്ക് ആകെ ടെൻഷൻ ആയി .. ഞാൻ അനിയത്തിയെ വിളിച്ചു ..അവൾ നാട്ടിൽ നേഴ്സ് ആണ്. അവൾ പറഞ്ഞു ഒന്നും ടെസ്റ്റ് ചെയ്തോളു ചേട്ടാ.. ഞാൻ വേഗം സ്രവം ടെസ്റ്റ് ചെയ്യാൻ കൊടുത്തു. റിസൾട്ട് വന്നപ്പോൾ പോസറ്റീവ് . അവർ എനിക്ക് മരുന്ന് തന്നു വിട്ടു. ക്വറന്റിന് നിർദ്ദേശിച്ചു. ഞാൻ വന്ന ഉടനെ എന്റെ വസ്ത്രവും ഷാദങ്ങളും എടുത്തു ശങ്കരൻ ചേട്ടൻ കിടന്നിരുന്ന റൂമിലേക്ക് പോയി." എന്താടാ " രവിയേട്ടൻ വിളിച്ചു ചോദിച്ചു എന്റെ പോക്ക് കണ്ടിട്ട്.. "പോസറ്റീവ് ആണ് ചേട്ടാ.." ഞാൻ കരഞ്ഞു പോയി അത് പറയുമ്പോൾ.".വീട്ടിൽ അറിയിക്കല്ലേ ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ ഇരുന്നോളാം നിങ്ങളാരും എന്റെ അടുത്തേക്ക് വരരുത്. "ഞാൻ കതകടച്ചു കുറേനേരം കിടന്നു കരഞ്ഞു. മരിച്ചാലോ എന്ന് തോന്നിയപോയി..ഇനി വേറെ ആർകെങ്കിലും ഞാൻ വഴി പകർന്നാലോ എന്റെ ചിന്തകൾ കാടുകയറി കൊണ്ടിരുന്നു. അപ്പോഴാണ് ഫോണിന്റെ ബെല്ലടി .. വീട്ടിൽ നിന്നാണെന്നു റിങ്ടോൺ കേട്ടപ്പോൾ മനസിലായി.. എന്ത് പറയും .എന്തായാലും ഫോൺ എടുത്തു ."പപ്പേ .." മോളുടെ കൊഞ്ചലുള്ള സ്വരം അപ്പുറത്തു.. മോളുട്ടി പാടെ ചക്കരെ.. ചേട്ടാ.. ഫോൺ ഭാര്യയുടെ കയ്യിലേക്ക് .. എനിക്ക് കോവിഡ് ആണ് മോളെ.. ഞാൻ ഫോണിലൂടെ അവളോട് പറഞ്ഞു. ഒരു നിമിഷം ഫോൺ നിശബ്ദമായി .. പിന്നെ ഒരു തേങ്ങൽ കേട്ടു. അടുത്ത നിമിഷം അവളുടെ സ്വരം കേട്ട്. പേടിക്കരുത്. ചേട്ടന് ഒന്നും വരില്ല. പനിയുടെ മരുന്ന് കഴിക്കുക. നന്നായി ഭക്ഷണവും . ഒട്ടും പേടിക്കണ്ട ഒരുപാടു ആളുകൾക്ക് രോഗം മാറുന്നുണ്ട് .. അവൾ എന്നെ ശക്തിപ്പെടുത്തി. നെ അമ്മയോട് ഇത് പറയരുത്. ഇല്ല ചേട്ടാ ഞാൻ ആരോടും പറയില്ല. ചേട്ടൻ തളരരുത് . നമ്മൾ ഇത് ധീരമായി നേരിടും . രവിയേട്ടന്റെ നമ്പർ തായോ ഞാൻ രവിയേട്ടൻ വിളിച്ചു ഭാഷണകാര്യങ്ങൾ പറഞ്ഞോളാം. രവിയേട്ടൻ എനിക്കുള്ള പോക്ഷണ ഭാഷ്യങ്ങൾ ഞങ്ങൾ പറഞ്ഞതെല്ലാം ഉണ്ടാക്കി റൂമിന്റെ പുറത്തു വയ്ക്കും. എന്നും അവൾ വിളിച്ചു എന്നെ ധൈര്യപ്പെടുത്തി ആ വാക്കുകൾ എനിക്കാശ്വാസം പകര്ന്നു. ഉല്ലാസും രവിയേട്ടനും അകലെ നിന്ന് എന്നെ ആശ്വസിപ്പിച്ചു ഉന്നം തന്നു. മൂന്ന് നാലു ആഴ്ചകൾ ഞാനാ മുറിയിൽ ഒറ്റയ്ക്ക്. അല്ല എന്നോടൊപ്പം മൂന്ന് ആൽമക്കൾ കൂടി.. എന്റെ ഭാര്യ, രവിയേട്ടൻ, ഉല്ലാസും ., അവൻ എന്നും ഫോണിലൂടെ എന്നെ ചിരിപ്പിച്ചുകൊണ്ടേ ഇരുന്നു. ഓരോ തമാശകൾ പറഞ്ഞു. എന്റെ മനസ് തളരാതെ ധൈര്യം പകർന്നു കൊണ്ടിരുന്നു. മൂന്നാമത്തെ ടെസ്റ്റ് റിസൾട്ടും നെഗറ്റീവ് . ഞാൻ രോഗത്തിൽ നിന്ന് തിരിച്ചു വന്നു. അതറിഞ്ഞ നിമിഷം ഞാൻ അവളെ വിളിച്ചു .. ഇതും നെഗറ്റീവ് ആണ്. അന്ന് അവൾ കുറെ കരഞ്ഞു ഫോണിലൂടെ. അടക്കിപ്പിടിച്ച കരച്ചിലുകൾ മുഴുവൻ അവളാണ് കരഞ്ഞു തീർത്തു. ദൈവമേ നന്ദി. റൂമിന്റെ വാതിൽക്കൽ എന്റെ രവിയേട്ടൻ, ഉല്ലാസ്, .. വാടാ ഇങ്ങോട്ടു രവിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു. നാളെ വൈകിട്ട് ഞാൻ പോകും . നിന്നെ ഈ നിലയിൽ വിട്ടിട്ടു ഞാൻ എങ്ങിനെ പോകും എന്നോർത്ത് ഇരിക്കുകയായിരുന്നു. ദൈവം നിയോഗിച്ചതാവും എന്നെ.. അതാവും എന്റെ യാത്ര നീണ്ടുപോയതും. രവിയേട്ടന്റെ വാക്കുകൾ മനസ്സിൽ തട്ടിയായിരുന്നു. ഒരു സൂഷ്മാണു ഈ ലോകം മുഴുവൻ മാറ്റിമറിച്ചുകൊണ്ടു സഞ്ചരിക്കുകയാണ്. ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്കു . ജനതകളിൽ നിന്ന് ജനതകളിലേക്കു . അതിന്റെ ഒരു ഇര ഞാൻ ആയിരുന്നു. അങ്ങിനെ പതിനായിരങ്ങൾ .. രവിയേട്ടൻ പെട്ടിയെല്ലാം പാക്ക് ചെയ്യുകയാണ്. ലോക്കഡൗണിൽ വന്ന ഇളവുകളിൽ ഇന്ന് രവിയേട്ടന് തിരിച്ചു പോകാം.. പണ്ടത്തെപോലെ ഒരു ഗൾഫ് കാരന്റെ യാത്രയെല്ല എല്ലാം നഷ്ടപെട്ട ഒരു പ്രവാസി മലയാളിയുടെ യാത്ര. കൂടെ വരാൻ ശങ്കരൻ ചേട്ടൻ ഇല്ല.. ആ ഒരു ദുഃഖം ഒരിക്കലും തീരില്ല. തിരിച്ചു പിടിക്കാൻ കഴിയുമോ എന്നറിയാത്ത ഒരു ജീവിത യാത്ര ..
പ്രഷർ ഉള്ള 'അമ്മ. അപ്പൻ, ഭാര്യ, മക്കൾ. ആലോചിക്കുന്തോറും ടെൻഷൻ കൂടി വന്നു. ഓഫീസിൽ മുഴുവൻ നിശബദ്ധതയായിരുന്നു. ആരും പരസ്പരം നോക്കുന്നില്ല. ഉച്ചയൂണ് കഴിക്കാൻ ആരും എഴുനെല്കുന്നില്ല. ആർക്കും വിശപ്പുണ്ടായില്ല. മാനേജരുടെ ക്യാബിനിൽ മാത്രം ഫോൺ ശബ്ധിച്ചുകൊണ്ടേ ഇരുന്നു. തിരിക്കിട്ടു കമ്പ്യൂട്ടർ പ്രിന്റുകൾ വരുന്നു. ലിസ്റ്റ് വന്നു. ആരുടെയോ ശബദം ഉയർന്നു കേട്ടു. വെപ്രാളത്തോടെ എല്ലാവരും ഓടി . എനിക്ക് സീറ്റിൽ നിന്ന് എഴുനേൽക്കാൻ ആയില്ല. രവിയേട്ടൻ അടുത്തുവന്നു. "എന്താണ് അരുൺ എന്തുപറ്റി" " ഒന്നുമില്ല ചേട്ടാ" എന്റെ വാക്കുകൾ തൊണ്ടയിടറി പുറത്തു വന്നു. "മോനെ എന്റെ പേര് ലിസ്റ്റിൽ ഉണ്ട് . ടിക്കറ്റ് കിട്ടുമോന്നു നോക്കട്ടെ . നീ പോയി നോക്ക്". "ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടാണെന്ന് കേട്ടു .. എന്തായാലും നേരിട്ട പറ്റു". രവിയേട്ടൻ കരയരിറ്റിക്കാൻ ശ്രെമിക്കുണ്ടായിരുന്നു. ഞാൻ ഇടറിയ കാലുകളോടെ ലിസ്റ്റിന്റെ അടുത്തേക്ക് പോയി. ഓരോ പേരും വായിക്കുമ്പോഴും നെഞ്ചിടിപ്പ് കൂടി വന്നു. ശങ്കരൻ ചേട്ടന്റെ പേരും ലിസ്റ്റിൽ , അപ്പു, ഉസ്മാനിക്ക, .. കണ്ണുകൾ കണ്ണുനീരിനാൽ മങ്ങി പോവാതെ ഞാൻ തിരച്ചിൽ തുടർന്ന്. ദൈവമേ.. എന്റെ പേരില്ലല്ലോ. ആശ്വാസത്തോടെ തിരിച്ചു പോരുമ്പോൾ ചുറ്റും സങ്കടകടൽ നിറയുകയായിരുന്നു." ലിസ്റ്റിൽ പേരുള്ള ആളുകൾക്ക് ഇന്ന് വരെയുള്ള സാലറി അക്കൗണ്ടിൽ വരും . നാളെ മുതൽ ബാക്കിയുള്ളവർ ഒന്നിടിവിട്ട ദിവസങ്ങളിൽ ഓഫീസിൽ എത്തുക ". മാനേജർ കാബിനിനു പുറത്തു വന്നു ഇതുംപറഞ്ഞിട്ടു ആരെയും നോക്കാതെ ധൃതിയിൽ പുറത്തേക്കു പോയി."രവിയേട്ട ഞാൻ രവിയേട്ടന്റെ സീറ്റിനരികിൽ ചെന്നു. എന്റെ പേരില്ല രവിയേട്ട. .." സന്തോഷമാണോ സങ്കടമാണോ എന്ന് അറിയാത്ത വിധം എന്റെ സ്വരം വിങ്ങി. "നന്നായി മോനെ നീ വന്നിട്ട് രണ്ടു വര്ഷം അല്ലെ ആയുള്ളൂ. ശ്രേധിക്കണം ഓഫ്‍ഫീസിൽ വരുമ്പോൾ പ്രെയ്‌തെകിച്ചു. രോഗം കൂടി കൊണ്ട് ഇരിക്കുകയാണ് . "രവിയേട്ടന്റെ മുഖത്ത് ഉത്കണ്ഠ കൂടി വന്നു. ഈ ആഴ്ച ടിക്കറ്റുകൾ ഒന്നും കിട്ടാനില്ലല്ലോ . എന്ത് ചെയ്യും.. സാരമില്ല രവിയേട്ട നമ്മുക്ക് അടുത്ത ആഴ്ചയിലേക്കു ശ്രെമിക്കാം . ഞാൻ നോക്കട്ടെ. പക്ഷെ ഒരു മാസത്തേക്കുള്ള ടിക്കറ്റുകൾ മുഴുവൻ ബുക്കേഡ് ആണല്ലോ. "വാ റൂമിലേക്ക് പോകാം " നമ്മുക്ക് എന്തേലും വഴിയുണ്ടോന്ന് നോക്കാം ഞാൻ രവിയേട്ടനെയും കൂടി റൂമിലേക്ക് പോന്നു. വൈകുന്നേരമായിട്ടും ശങ്കരൻ ചേട്ടൻ വന്നില്ലല്ലോ എന്താണാവോ .. നേരം പാതിരാവായഴാണ് ശങ്കരൻ ചേട്ടൻ വന്നത് . ചേട്ടൻ എവിടെ പോയതാ ഞങ്ങൾ ആകെ പേടിച്ചു. ഫോൺ ഓഫും ആണല്ലോ. എല്ലായിടത്തും കോവിഡ് പരക്കുകയാണ് അധികം പുറത്തേക്കൊന്നും പോവേണ്ട. ഞാൻ ശങ്കരൻ ചേട്ടനെ തടയാൻ ശ്രെമിച്ചു. നീ ആ ടീവി ഓണാക്കു. ശങ്കരൻ ചേട്ടൻ പറഞ്ഞു. അന്നത്തെ ദിനം തന്നെ 200 രോഗികൾ. ഒപ്പം വേറൊരു ന്യൂസ് ജോലി നഷ്ടപെട്ട മലയാളികൾ അരലക്ഷത്തിൽറെ . അന്ന് രാത്രി സമാധാനത്തോടെ ഉറങ്ങാൻ സാധിച്ചില്ല. ശങ്കരൻ ചേട്ടന് അടുത്ത ആഴ്ചയിലേക്കു ആരോ ടിക്കറ്റ് ശെരിയാക്കി കൊടുത്തു .. ഞങ്ങൾ നാലുപേർ ആണ് റൂമിൽ . ഞാൻ, ഉല്ലാസ്, രവിയേട്ടൻ, ശങ്കരൻ ചേട്ടൻ, ഉല്ലാസിന്റെയും എന്റെയും പേരു ലിസ്റ്റിൽ വന്നില്ല. ഉല്ലാസ് ആ സ്നാതോഷം ഫോണിലൂടെ വീട്ടിലേക്കു വിളിച്ചറിയിക്കുകയായിരുന്നു. 25 വയസ്സ് ആയിട്ട്ല്വെങ്കിലും അവനു ഒരു മുപ്പതു വയസുകാരൻറെ പക്വത ഉണ്ടായിരുന്നു .
രവിയേട്ടന്റെ ടിക്കറ്റിന്റ കാര്യം സംസാരിക്കാൻ എന്നും പർണജൂ ശങ്കരൻ ചേട്ടൻ പിറ്റേന്നും പുറത്തേക്കു പോയി ഞാനും ഉല്ലാസും ഓഫീസിലേക്കു പോന്നു. രവിയേട്ടന്റെ റൂമിൽ തന്നെ. ഓരോ ദിവസം കഴിയുന്തോറും രവിയേട്ടന് ടെൻഷൻ കൂടി വന്നു. ഒരാഴച കഴിഞ്ഞു.. അന്ന് ശങ്കരൻ ചേട്ടൻ പുറത്തു നിന്ന് വന്നപ്പോൾ മുഖത്ത് സന്തോഷമായിരുന്നു. അടുത്ത ആഴ്ച എന്നോടൊപ്പം തനിക്കും വരാം. ടിക്കറ്റ് ബുക്ക് ചെയ്തു. ഒരു സീറ്റ് ഫ്രീ ആയി . ബുക്ക് ചെയ്ത ഒരാൾ കോവിഡ് ബാധിച്ചു ഹോസ്പിറ്റിയേലിൽ ആണ് . ആ ഒഴിവിൽ തനിക്കു ടിക്കറ്റ് ശെരിയാക്കി. പിറ്റേ ദിവസം ശങ്കരൻ ചേട്ടൻ തലവേദനെന്ന് പറഞ്ഞു പുറത്തു പോയില്ല. വൈകുനേരം ഞങ്ങൾ വന്നപ്പോൾ പുള്ളിക്ക് നല്ല പനി. രവിയേട്ടൻ മരുന്ന് കൊടുത്തെന്നു പറഞ്ഞു. രാത്രി ശ്വാസതടസം .. ഞങ്ങൾ വേഗം ആംബുലൻസ് വിളിച്ചു ശങ്കരൻ ചേട്ടന്റെ ഹോസ്പിറ്റലിൽ ആക്കി. റിസൾട്ട് വന്നു.. ശങ്കരൻ ചേട്ടനും കോവിഡ് സ്ഥിരീകരിച്ചു. ദൈവമേ.. ഇനിയെന്ത്... ഞങ്ങൾ ആകെ തളര്ന്നു പോയി.. അടുത്ത ആഴച നാട്ടിലേക്കു പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണ്. .വീട്ടുകാർ ശങ്കരൻ ചേട്ടനെ കാത്തിരിക്കുകയാണ്.. ഞങ്ങൾ എന്ത് പറയും.
വൈകുനേരം ആയപ്പോൾ ഒരൈയ്പ്പു കേട്ട് ലോക്ക് ഡൌൺ ആണ്. ഇനി ഒരുഅറിയിപ്പു ഉണ്ടാക്കുന്നവരെ വിമാന താവളങ്ങൾ തുറക്കില്ല. രവിയേട്ടൻ തളർന്നു. ഞാനും വല്ലാത്തൊരു അവസ്ഥയിൽ ആയി. ഇവിടെ രോഗം കൂടി കൂടി വരുന്നു. ഓരോ ദിവസം ചെല്ലുന്തോരം മരണ നിരക്കും ഉയരുന്നു. നാട്ടിലേക്കു പോയാൽ ജോലിയില്ല അവസ്ഥ . എങ്ങിനെ ജീവിക്കും. എന്തായാലും ഇവിടെ പിടിച്ചു നിൽക്കുക തന്നെ . രവിയേട്ടന്റെ കാര്യമാണക്കിൽ അതിനേക്കാൾ കഷ്ടം . കയ്യിലെ കളൊക്കെ തീർന്നു. തിരിച്ചു പോകാനുള്ള മാർഗവും അടഞ്ഞു. ഞങളുടെ കൂടെ ആയതുകൊണ്ട് ജീവിതം ഇങ്ങിനെ പോകുന്നു. എന്നിരുന്നാലും ഏതു സമയവും ആലോചനയിലാണ് രവിയേട്ടൻ. എന്തെങ്കിലും രവിയേട്ടന് സംഭവിക്കുമോ എന്ന ടെൻഷൻ എനിക്കുണ്ടായിരുന്നു. ഉല്ലാസിന്റെ അവസ്ഥയും മോശമല്ല. ഞങ്ങൾ പരസ്പരം ആശ്വസിപ്പിക്കാൻ വെറുതെ ശ്രെമിച്ചുകൊണ്ടിരുന്നു. ശങ്കരൻചേട്ടന്റെ നില ഓരോ ദിവസം ചെല്ലുതോറും വഷളായി വന്നു. പോകാൻ ടിക്കറ്റ് ബുക്ക് ചഹെയ്തിരുന്ന അന്ന് ആ നടുക്കുന്ന വർത്തയെത്തി.. ശങ്കരൻ ചേട്ടൻ മരിച്ചു. ഒന്ന് കാണാൻ പോലും കഴിയാതെ ആ മൃതദേഹം സൗദി സർക്കാർ കുഴിച്ചിട്ടു. അന്ന് ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല. ഫോൺ ബെല്ലടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്. രവിയേട്ടൻ നിലത്തു കിടന്ന് കരയുന്നു. രവിയേട്ട കരയല്ലേ.. കൂടെ കരയാൻ മാത്രമേ ഞങ്ങൾക്കും കഴിഞ്ഞുള്ളു. "നമ്മൾ എന്ത് ചെയ്യും മക്കളെ..." രവിയേട്ടന്റെ കരച്ചിൽ ഉറക്കെ ആയി. കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ അല്ലാതെ വേറെ ഒന്നും... അന്നത്തെ ദിനവും കടന്നു പോയി.. ശങ്കരൻ ചേട്ടന്റെ വിയോഗം ഞങ്ങളുടെ മനസിലെ മായാത്ത മുറിവായി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് ഒരു അസ്വസ്ഥത .. ഭക്ഷണത്തിനു രുചിയും മണവും ഒന്നും തോന്നുന്നില്ല. എനിക്ക് ആകെ ടെൻഷൻ ആയി .. ഞാൻ അനിയത്തിയെ വിളിച്ചു ..അവൾ നാട്ടിൽ നേഴ്സ് ആണ്. അവൾ പറഞ്ഞു ഒന്നും ടെസ്റ്റ് ചെയ്തോളു ചേട്ടാ.. ഞാൻ വേഗം സ്രവം ടെസ്റ്റ് ചെയ്യാൻ കൊടുത്തു. റിസൾട്ട് വന്നപ്പോൾ പോസറ്റീവ് . അവർ എനിക്ക് മരുന്ന് തന്നു വിട്ടു. ക്വറന്റിന് നിർദ്ദേശിച്ചു. ഞാൻ വന്ന ഉടനെ എന്റെ വസ്ത്രവും ഷാദങ്ങളും എടുത്തു ശങ്കരൻ ചേട്ടൻ കിടന്നിരുന്ന റൂമിലേക്ക് പോയി." എന്താടാ " രവിയേട്ടൻ വിളിച്ചു ചോദിച്ചു എന്റെ പോക്ക് കണ്ടിട്ട്.. "പോസറ്റീവ് ആണ് ചേട്ടാ.." ഞാൻ കരഞ്ഞു പോയി അത് പറയുമ്പോൾ.".വീട്ടിൽ അറിയിക്കല്ലേ ഞാൻ ഒറ്റയ്ക്ക് ഈ മുറിയിൽ ഇരുന്നോളാം നിങ്ങളാരും എന്റെ അടുത്തേക്ക് വരരുത്. "ഞാൻ കതകടച്ചു കുറേനേരം കിടന്നു കരഞ്ഞു. മരിച്ചാലോ എന്ന് തോന്നിയപോയി..ഇനി വേറെ ആർകെങ്കിലും ഞാൻ വഴി പകർന്നാലോ എന്റെ ചിന്തകൾ കാടുകയറി കൊണ്ടിരുന്നു. അപ്പോഴാണ് ഫോണിന്റെ ബെല്ലടി .. വീട്ടിൽ നിന്നാണെന്നു റിങ്ടോൺ കേട്ടപ്പോൾ മനസിലായി.. എന്ത് പറയും .എന്തായാലും ഫോൺ എടുത്തു ."പപ്പേ .." മോളുടെ കൊഞ്ചലുള്ള സ്വരം അപ്പുറത്തു.. മോളുട്ടി പാടെ ചക്കരെ.. ചേട്ടാ.. ഫോൺ ഭാര്യയുടെ കയ്യിലേക്ക് .. എനിക്ക് കോവിഡ് ആണ് മോളെ.. ഞാൻ ഫോണിലൂടെ അവളോട് പറഞ്ഞു. ഒരു നിമിഷം ഫോൺ നിശബ്ദമായി .. പിന്നെ ഒരു തേങ്ങൽ കേട്ടു. അടുത്ത നിമിഷം അവളുടെ സ്വരം കേട്ട്. പേടിക്കരുത്. ചേട്ടന് ഒന്നും വരില്ല. പനിയുടെ മരുന്ന് കഴിക്കുക. നന്നായി ഭക്ഷണവും . ഒട്ടും പേടിക്കണ്ട ഒരുപാടു ആളുകൾക്ക് രോഗം മാറുന്നുണ്ട് .. അവൾ എന്നെ ശക്തിപ്പെടുത്തി. നെ അമ്മയോട് ഇത് പറയരുത്. ഇല്ല ചേട്ടാ ഞാൻ ആരോടും പറയില്ല. ചേട്ടൻ തളരരുത് . നമ്മൾ ഇത് ധീരമായി നേരിടും . രവിയേട്ടന്റെ നമ്പർ തായോ ഞാൻ രവിയേട്ടൻ വിളിച്ചു ഭാഷണകാര്യങ്ങൾ പറഞ്ഞോളാം. രവിയേട്ടൻ എനിക്കുള്ള പോക്ഷണ ഭാഷ്യങ്ങൾ ഞങ്ങൾ പറഞ്ഞതെല്ലാം ഉണ്ടാക്കി റൂമിന്റെ പുറത്തു വയ്ക്കും. എന്നും അവൾ വിളിച്ചു എന്നെ ധൈര്യപ്പെടുത്തി ആ വാക്കുകൾ എനിക്കാശ്വാസം പകര്ന്നു. ഉല്ലാസും രവിയേട്ടനും അകലെ നിന്ന് എന്നെ ആശ്വസിപ്പിച്ചു ഉന്നം തന്നു. മൂന്ന് നാലു ആഴ്ചകൾ ഞാനാ മുറിയിൽ ഒറ്റയ്ക്ക്. അല്ല എന്നോടൊപ്പം മൂന്ന് ആൽമക്കൾ കൂടി.. എന്റെ ഭാര്യ, രവിയേട്ടൻ, ഉല്ലാസും ., അവൻ എന്നും ഫോണിലൂടെ എന്നെ ചിരിപ്പിച്ചുകൊണ്ടേ ഇരുന്നു. ഓരോ തമാശകൾ പറഞ്ഞു. എന്റെ മനസ് തളരാതെ ധൈര്യം പകർന്നു കൊണ്ടിരുന്നു. മൂന്നാമത്തെ ടെസ്റ്റ് റിസൾട്ടും നെഗറ്റീവ് . ഞാൻ രോഗത്തിൽ നിന്ന് തിരിച്ചു വന്നു. അതറിഞ്ഞ നിമിഷം ഞാൻ അവളെ വിളിച്ചു .. ഇതും നെഗറ്റീവ് ആണ്. അന്ന് അവൾ കുറെ കരഞ്ഞു ഫോണിലൂടെ. അടക്കിപ്പിടിച്ച കരച്ചിലുകൾ മുഴുവൻ അവളാണ് കരഞ്ഞു തീർത്തു. ദൈവമേ നന്ദി. റൂമിന്റെ വാതിൽക്കൽ എന്റെ രവിയേട്ടൻ, ഉല്ലാസ്, .. വാടാ ഇങ്ങോട്ടു രവിയേട്ടൻ എന്നെ ചേർത്ത് പിടിച്ചു. നാളെ വൈകിട്ട് ഞാൻ പോകും . നിന്നെ ഈ നിലയിൽ വിട്ടിട്ടു ഞാൻ എങ്ങിനെ പോകും എന്നോർത്ത് ഇരിക്കുകയായിരുന്നു. ദൈവം നിയോഗിച്ചതാവും എന്നെ.. അതാവും എന്റെ യാത്ര നീണ്ടുപോയതും. രവിയേട്ടന്റെ വാക്കുകൾ മനസ്സിൽ തട്ടിയായിരുന്നു. ഒരു സൂഷ്മാണു ഈ ലോകം മുഴുവൻ മാറ്റിമറിച്ചുകൊണ്ടു സഞ്ചരിക്കുകയാണ്. ഭൂഖണ്ഡങ്ങളിൽ നിന്ന് ഭൂഖണ്ഡങ്ങളിലേക്കു . ജനതകളിൽ നിന്ന് ജനതകളിലേക്കു . അതിന്റെ ഒരു ഇര ഞാൻ ആയിരുന്നു. അങ്ങിനെ പതിനായിരങ്ങൾ .. രവിയേട്ടൻ പെട്ടിയെല്ലാം പാക്ക് ചെയ്യുകയാണ്. ലോക്കഡൗണിൽ വന്ന ഇളവുകളിൽ ഇന്ന് രവിയേട്ടന് തിരിച്ചു പോകാം.. പണ്ടത്തെപോലെ ഒരു ഗൾഫ് കാരന്റെ യാത്രയെല്ല എല്ലാം നഷ്ടപെട്ട ഒരു പ്രവാസി മലയാളിയുടെ യാത്ര. കൂടെ വരാൻ ശങ്കരൻ ചേട്ടൻ ഇല്ല.. ആ ഒരു ദുഃഖം ഒരിക്കലും തീരില്ല. തിരിച്ചു പിടിക്കാൻ കഴിയുമോ എന്നറിയാത്ത ഒരു ജീവിത യാത്ര ..